HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • पत्र लेखन
  • संवाद लेखन
  • जीवन परिचय
  • डायरी लेखन
  • वृत्तांत लेखन
  • सूचना लेखन
  • रिपोर्ट लेखन
  • विज्ञापन

Header$type=social_icons

  • commentsSystem

യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. രാജ്യങ്ങൾ തമ്മിലായാലും ജനങ്ങൾ തമ്മിലായാലും യുദ്ധം ചെയ്യു ന്നത് നന്നല്ല. ഏകാധിപത്യമനോഭാവമാണ് യുദ്ധമുണ്ടാക്കുന്നത്. യുദ്ധം കൊണ്ട് യാതൊരു ശാശ്വതനേട്ടവുമുണ്ടാക്കാൻ ആർക്കും കഴിയുകയില്ല. യുദ്ധഭീഷണിയുള്ളസ്ഥലത്ത് ജനങ്ങൾക്ക് സൈ്വരമായി ജീവി ക്കാൻ കഴിയുകയില്ല. യുദ്ധം നടക്കുമ്പോൾ രാജ്യത്ത് വിലക്കയറ്റവും ക്ഷാമവുമുണ്ടാകും. യുദ്ധത്തിനുശേഷം പട്ടിണിയും രോഗവും നേരിടേ ണ്ടതായിട്ടുവരും. യുദ്ധം വരുത്തിവച്ചകെടുതികളിൽനിന്ന് പലരാജ്യങ്ങളും ഇപ്പോഴും മുക്തിനേടിയിട്ടില്ല.

Essay on War and its effects in Malayalam

This comment has been removed by the author.

100+ Social Counters$type=social_counter

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...
  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

' border=

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Suchana Lekhan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Vrutant lekhan
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • Entertainment
  • Nattuvartha
  • Gulf & Global
  • Digital Exclusives
  • Special Programs
  • Daily Programs
  • Weekly Programs

MMTV

Signed in as

Trending Searches

  • Sitaram Yechury
  • Pinarayi Vijayan
  • Kerala Police
  • M R Ajith Kumar
  • Cristiano Ronaldo
  • EP Jayarajan

വേണ്ട, ഇനിയൊരു യുദ്ധം; ചോരയുടെ ചരിത്രം പറയുന്നത്

നിഷ പുരുഷോത്തമന്‍

നിഷ പുരുഷോത്തമന്‍

  • Published on Nov 14, 2018, 06:41 PM IST

history-ww1

TOPICS COVERED

  • loka karyam

ചരിത്രം പലപ്പോഴും ഒാര്‍മപ്പെടുത്തലുകള്‍ മാത്രമല്ല മുന്നറിയിപ്പുകള്‍ കൂടിയാണ്. ലോക ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.  സംരക്ഷണവാദവും സംഘര്‍ഷങ്ങളും നിറഞ്ഞ വര്‍ത്തമാനകാല ലോകരാഷ്ട്രീയത്തിന് ചില മുന്നറിയിപ്പുകള്‍ കൂടി നല്കുന്നതായി. ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്‍റെ നൂറാം വാര്‍ഷികത്തില്‍ യുദ്ധത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ലോകരാഷ്ട്രങ്ങള്‍ അനുസ്മരിച്ചു. ആദ്യം ലോകയുദ്ധചരിത്രം ചുരുക്കത്തില്‍. 

1918 നവംബർ 11 നു പാരിസില്‍ മുഴങ്ങിയ ബ്യൂഗിള്‍ ശബ്ദം മനുഷ്യരാശിയുടെ നാലുവര്‍ഷം നീണ്ട മഹാദുരിതങ്ങള്‍ക്ക് വിരാമമിടുന്നതായിരുന്നു.  സഖ്യകക്ഷികളും  ജര്‍മനിയും തമ്മില്‍ നടത്തിവന്ന കര, നാവിക, വ്യോമ തലത്തിലുള്ള പോരാട്ടം അവസാനിപ്പിച്ചു. പിന്നീട്  ഫ്രാൻസിലെ വെഴ്‌സായ് കൊട്ടാരത്തിൽവച്ച് 1919 ജൂൺ 28നു  ഒപ്പിട്ട ഉടമ്പടിയിലൂടെ ഒന്നാം ലോക യുദ്ധം അവസാനിച്ചു. ഇരു ഭാഗങ്ങളിലുമായി ഏഴുകോടി സൈനികരാണ് ഒന്നാം ലോകയുദ്ധത്തില്‍ അണിനിരന്നത്.  

ഒരുകോടിയോളം പട്ടാളക്കാർ മരണമടഞ്ഞു. മൂന്നു കോടിയിലേറെ പേർക്കു പരുക്കേറ്റു. ശാസ്‌ത്രത്തിന്റെ സകല നേട്ടങ്ങളും നരഹത്യയ്‌ക്കും നശീകരണത്തിനുമായി ആദ്യമായി ഉപയോഗപ്പെടുത്തപ്പെട്ടു.. യൂറോപ്പാണ് ലോകയുദ്ധത്തിന്‍റെ ഓര്‍മകള്‍ ഏറെയും പേറുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെതന്നെ യൂറോപ്പിൽ വ്യാപകമായ അന്ത:സംഘർഷങ്ങളുടെ തുടർചിത്രമായിരുന്നു ആദ്യ ലോകയുദ്ധത്തിനു വഴിയൊരുക്കിയത്. ജർമ്മനിയുടെ അസാധാരണമായ വളർച്ച സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെന്ന് അഹങ്കരിച്ചിരുന്ന ബ്രിട്ടനെ അസ്വസ്‌ഥരമാക്കിയിരുന്നു.  റഷ്യയെയും ഫ്രാന്‍സിനെയും കൂട്ടുപിടിച്ച് ബ്രിട്ടനും ഇറ്റലി-ഓസ്‌ട്രിയ, ഹംഗറി തുടങ്ങിയവരുമായി ചേര്‍ന്ന് ജര്‍മനിയും ശക്തിയുറപ്പിച്ച് കാത്തിരുന്നു. ഹംഗറിയുടെ കിരീടാവകാശി ആർച്ച് ഡ്യൂക്ക് ഫെർഡിനാൻഡും ഭാര്യയും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഓസ്‌ട്രിയ- ഹംഗറി സെർബിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ ഇരു ചേരികളും രണ്ടായി തിരിഞ്ഞ് യുദ്ധം തുടങ്ങി. 

യുദ്ധം ലോകത്തിന് സമ്മാനിച്ചത് തീരാദുരിതങ്ങളാണ്. പട്ടിണിയും പകർച്ചവ്യാധികളും മൂലം ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. നഗരങ്ങൾ ശവപ്പറമ്പുകളായി. ഫാക്‌ടറികളും വ്യവസായ സ്‌ഥാപനങ്ങളും കത്തിയമർന്നു. കെട്ടിടങ്ങളും പാലങ്ങളും റോഡുകളുമെല്ലാം വ്യപകമായി തകർക്കപ്പെട്ടു. കാർഷികരംഗം തകർന്നു. പട്ടിണിയും തൊഴിലില്ലായ്‌മയും രൂക്ഷമായി. എല്ലാ രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്‌ഥ തകർന്നു തരിപ്പണമായി. ബ്രിട്ടിഷ് കോളനിയായിരുന്ന ഇന്ത്യയ്ക് ്നഷ്ടമായത് 90,000 സൈനികരെയാണ്. യുദ്ധത്തിന്‍റെ അവസാനം ജര്‍മന്‍ സാമ്രാജ്യത്തിന്‍റെ പതനംകൂടിയായിരുന്നു. യുദ്ധക്കുറ്റം' ഏറ്റെടുക്കേണ്ടി വന്ന ജർമനിയുടെ ഭൂപ്രദേശത്തിന്റെ പത്തിലൊരു ഭാഗവും ജർമനി കയ്യടക്കിയ വിദേശകോളനികളും സഖ്യകക്ഷികൾ വീതിച്ചെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനുള്ള വഴി മരുന്നിട്ടുകൊണ്ടാണ് ഒന്നാം ലോകയുദ്ധം അവസാനിച്ചെതെന്ന് പറയാം.

ശാശ്വതസമാധാനം എന്ന സന്ദേശവുമായാണ് രാഷ്ട്രത്തലവന്‍മാര്‍ പാരിസില്‍ ഒത്തുകൂടിയത്. ദേശീയത ദേശഭക്തിയോടുള്ള വഞ്ചനയാണെന്ന് ഡോണള്‍ഡ് ട്രംപിനെയും വ്ലാഡിമിര്‍ പുടിിെയും സാക്ഷിയാക്കിപ്പറഞ്ഞ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മക്രോ സംരക്ഷണവാദത്തിനെതിരെ ആഞ്ഞടിച്ചു. പരസ്പര വിശ്വാസം ഉൗട്ടിയുറപ്പിക്കുന്ന രാജ്യാന്തര വേദികളുടെ പ്രാധാന്യവും ഉൗന്നിപ്പറഞ്ഞു ആതിഥേയന്‍.

മഞ്ഞുമൂടിയ പാരിസ് നഗരത്തില്‍ മഴയും പെയ്തെങ്കിലും യുദ്ധവീരന്‍മാരുടെ അനുസ്മരണം പ്രൗഢ ഗംഭീരമായി.  പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും ഭാര്യ ബ്രിജിത്തും ചേര്‍ന്ന് രാഷ്ട്രത്തലവന്‍മാരെ സ്വീകരിച്ചു.   വ്യത്യസ്ത വിമാനങ്ങളില് പാരിസിലിറങ്ങിയ ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അനുസ്മരണ വേദിയില്‍ ഒന്നിച്ചെത്തി. വരുന്ന വഴിയില്‍ ട്രംപിന്‍റെ വാഹനത്തിനു നേരെ അര്‍ധനഗ്നരായ യുവതികളുടെ പ്രതിഷേധവുമുണ്ടായി. യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങളുടെ രാഷ്ട്രത്തവന്‍മാരോ അവരുടെ പ്രതിനിധികളോ ഒന്നൊന്നായി വേദിയിലേക്ക്. ഒടുവില്‍ പതിനൊന്നാം മാസത്തിലെ  പതിനൊന്നാം ദിവസത്തിലെ  പതിനൊന്നാം മണിക്കൂറിലെ സമാധാനപ്പിറവിയുടെ ഓര്‍മയില്‍ ദേവാലയ മണികള്‍ മുഴങ്ങി. 

ദേശീയത ദേശഭക്തിക്ക് വിരുദ്ധമാണെന്ന് നേതാക്കളെ അഭിസംബോധന ചെയ്ത ഇമ്മാനുവല്‍ മക്രോ പറഞ്ഞു. അത് യഥാര്‍ഥ ദേശഭക്തിയെ വഞ്ചിക്കലാണ്. ഞങ്ങളുടെ കാര്യം ആദ്യം ,മറ്റുള്ളവര്‍ എന്തുമാകട്ടെയെന്ന് കരുതുന്നവര്‍ നശിപ്പിക്കുന്നത് ആ രാജ്യത്തിന്‍റെ പരമ്പരാഗത മൂല്യങ്ങളെയാണ്. ഡോണള്‍ഡ് ട്രംപിനെ സാക്ഷിയാക്കി മക്രോ ആഞ്ഞടിച്ചു.  സംരക്ഷണവാദത്തിന്‍റെ വക്താവും യുഎന്‍ അടക്കമുള്ള രാജ്യാന്തരവേദികളെ തള്ളിപ്പറയുന്നയാളുമായ ഡോണള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വാക്കുകള്‍.  

1918ല്‍ എല്ലാ യുദ്ധങ്ങളുടെയും അവസാനമാകണമെന്ന വാക്കുമായി ഒന്നാം ലോകയുദ്ധം അവസാനിച്ചിട്ടും ഹിറ്റ്്ലറുടെ അതിദേശീയത ലോകത്തെ എങ്ങനെ രണ്ടാം യുദ്ധത്തിലേക്ക് തള്ളിവിട്ടു എന്നതാണ് മക്രോ പറഞ്ഞുവച്ചത്. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ ട്രംപ് നയത്തെ കുത്തി ലോകെ ഒറ്റക്കെട്ടായി നേരിടേണ്ട വിപത്തുകള്‍ അക്കമിട്ടു പറഞ്ഞ മക്രോ കാലാവസ്ഥാവ്യതിയാനവും അതില്‍ ഉള്‍പ്പെടുത്തി. 

മക്രോയുടെ പ്രസംഗത്തെ ട്രംപ് പിന്നീട് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. രാജ്യാന്തര ഐക്യത്തിനുള്ള ഒത്തു ചേരലിലും ഒറ്റയാനായി നില്‍ക്കാനായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റിന് താല്‍പര്യം. കൊല്ലപ്പെട്ട യുഎസ്    സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സെമിത്തേരി സന്ദര്‍ശനത്തില്‍ നിന്ന് മഴയാണെന്ന കാരണത്താല്‍ ട്രംപ് പിന്‍മാറിയതും വിമര്‍ശനങ്ങളുയര്‍ത്തി. തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിന്ന് ഒരു മഴയും ഈ ധീരന്‍മാരെ പിന്തിരിപ്പിച്ചിരുന്നില്ലെന്ന് ബ്രിട്ടിഷ് പ്രതിരോധമന്ത്രി തോബിയാസ് ഏള്‍വുഡ്  ട്വിറ്ററില്‍ കുറിച്ചു.  അതേസമയം ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാകുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇമ്മാനുവല്‍ മക്രോയുടെയും അംഗല മെര്‍ക്കലിന്‍റെയും നീക്കങ്ങള്‍. 

അനുസ്മരണ ചടങ്ങിന് പിന്നാലെ നടന്ന സമാധാനസമ്മേളനത്തില്‍ വ്ലാഡിമിര്‍ പുടിനും തയിപ് എര്‍ദോഗനുമുള്‍പ്പടെ 80 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തപ്പോള്‍ ഡോണള്‍ഡ് ട്രംപ് വാഷിങ്ടണിലേക്ക് മടങ്ങി.പാരിസിലെ ചടങ്ങിന് പുറമെ വിവിധ ലോകരാജ്യങ്ങള്‍ സ്വനതം നിലയ്ക്കും ലോകയുദ്ധത്തിന്‍റെ രക്തസാക്ഷികളെ അനുസ്മരിച്ചു. 

Related Articles

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

ഋഷി സുനകിന്റെ പ്രധാനമന്ത്രി പദം; ഇന്ത്യയിലും രാഷ്ട്രീയപ്പോര്

 വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

വാങ് യാപിങ് നടന്നത് ചരിത്രത്തിലേക്ക്; ബഹിരാകാശത്തു നടക്കുന്ന ആദ്യ ചൈനക്കാരി

ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

ഷി ചിൻപിങ്ങിന്റെ വിശ്വസ്തനെതിരായി ‘മിടൂ’ ആരോപണം; ടെന്നിസ് താരം രംഗത്ത്

Link Copied

malayalam essay about war

  • Kerala News
  • Entertainment

Powered by :

ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം

ഒരു നൂറ്റാണ്ട് മുമ്പ് മഹായുദ്ധകാലത്ത്, മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന ആ ഒരു തുണ്ട് ഭൂമിയിലുണ്ടായിരുന്ന ഇന്ത്യൻ പട്ടാളക്കാർ അവരുടേതായ രീതിയിൽ ശ്രദ്ധേയരായിരുന്നു. ആ യുദ്ധത്തിന് ശേഷം ഗാസ നിരവധി യുദ്ധങ്ങൾ കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ പൊട്ടിപ്പുറപ്പെടുന്നതുപോലെ നാടകീയവും മാരകവുമായിരുന്നില്ല. മുന്നോട്ടുള്ള വഴിയിൽ അഗാധമായ അനിശ്ചിതത്വങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.

malayalam essay about war

കര ആക്രമണം ഗണ്യമായ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയും നഗരകേന്ദ്രീകൃതമായയുദ്ധം പെട്ടന്ന് അവസാനിക്കാൻ സാധ്യതയില്ല

ഒരു നൂറ്റാണ്ട് മുമ്പ് ഇസ്രായേലിലെ ഹൈഫ യുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ന്യൂഡൽഹിയുടെ ഹൃദയഭാഗത്തുള്ള തീൻ മൂർത്തി ചൗക്കിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, 2018 ജനുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ആദരാഞ്ജലി അർപ്പിച്ചു.

ഇംപീരിയൽ സർവീസ് കാവൽറി ബ്രിഗേഡിന്റെ ഭാഗമായിരുന്ന ജോധ്പൂർ, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള സൈനികരുടെ വീരശൂരപരാക്രമത്തെ അനുസ്മരിക്കുന്ന മൂന്ന് പ്രതിമകൾ ചൗക്കിനെ തീൻ മൂർത്തി ഹൈഫ ചൗക്ക് എന്ന് പുനർനാമകരണം ചെയ്തു.

ഹൈഫയ്ക്ക് മുമ്പ് ഗാസ

ഹൈഫയ്ക്ക് പത്ത് മാസം മുമ്പ്, ലാൻസർമാരും ഗൂർഖ റൈഫിൾസും മറ്റൊരു യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു, ഹൈഫയുടെ തെക്ക്, അതേ മെഡിറ്ററേനിയൻ തീരപ്രദേശത്തോട് ചേർന്ന് കിടക്കുന്നതാണ് ആ പ്രദേശം. 1917 നവംബറിൽ നടന്ന മൂന്നാം ഗാസ യുദ്ധം പലസ്തീൻ രൂപീകരണത്തിലേക്കുള്ള വഴിത്തിരിവായി.

ജർമ്മൻ ജനറൽ ക്രെസ് വോൺ ക്രെസെന്റ്‌സ്റ്റൈന്റെ കീഴിലുള്ള ഒട്ടോമാനും പ്രഷ്യൻ യുദ്ധമന്ത്രിയും ജർമ്മൻ ജനറൽ സ്റ്റാഫ് മേധാവിയുമായിരുന്ന എറിക് വോൺ ഫാൽക്കൻഹെയ്‌ന്റെ നേതൃത്വത്തിലുള്ള യിൽദിരിം ആർമി ഗ്രൂപ്പിനും എതിരെ ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് സേനയ്‌ക്കൊപ്പംപോരാടി ഓട്ടോമൻ യൂണിറ്റിൽ ജർമ്മൻ ഏഷ്യാ സൈനിക വിഭാഗങ്ങളും ഉണ്ടായിരുന്നു.

ഇംപീരിയൽ സൈനിക ബ്രിഗേഡ് ഗാസയിലൂടെ കടന്ന് ഗാസ മുനമ്പിന്റെ വടക്കുകിഴക്കൻ അറ്റം വരെ മുന്നേറി. തീവ്രമായ കരുനീക്കങ്ങളും ഇടപെടലുകളും കാരണം പിന്നീട് ഓട്ടോമൻ സൈന്യം പിൻവാങ്ങി.

20 ലക്ഷം പട്ടി

ഇന്ത്യക്കാർ ഗാസ മുനമ്പിനെ ഗാസ പട്ടി (Gaza Strip) എന്നാണ് വിളിക്കുന്നത്. ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള ഒരു കഷ്ണം ഭൂമി, അതിന്റെ പടിഞ്ഞാറ് മെഡിറ്ററേനിയൻ, കഷ്ടിച്ച് 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത് 20 ലക്ഷത്തിലധികം പലസ്തീനികൾ താമസിക്കുന്നു, ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്ന്.

ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഉൾപ്പടുന്ന പലസ്തീൻ രാജ്യത്തിന് 1988ൽ അംഗീകാരം നൽകിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. എട്ട് വർഷത്തിന് ശേഷം, ഇന്ത്യ ഗാസയിൽ പ്രതിനിധി ഓഫീസ് തുറന്നു, 2003ൽ വെസ്റ്റ് ബാങ്കിലെ പ്രധാനപ്പെട്ട നഗരവും പലസ്തീൻ തലസ്ഥാനവുമായി മാറിയ റാമല്ലയിലേക്ക് ഓഫീസ് മാറ്റി.

ന്യൂഡൽഹിയിൽ നെതന്യാഹുവിന് ആതിഥ്യം വഹിച്ച് ഒരു മാസത്തിനുശേഷം, 2018 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീൻ സന്ദർശിച്ചു. പലസ്തീൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി, അവിടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അദ്ദേഹത്തെ സ്വീകരിച്ചു. റാമല്ലയിലെ യാസർ അറാഫത്തിന്റെ ശവകുടീരത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു.

പാവ ഭരണകൂടം

ഓട്ടോമൻ സാമ്രാജ്യത്തെ തോൽപ്പിച്ച 1918-ലെ മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു ഈ പ്രദേശം 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് ഗാസ ഈജിപ്റ്റിന്റെ അധീനതയിലായി. ഓൾ-പലസ്തീൻ ഗവൺമെന്റ് എന്നത് ഈജ്പിറ്റിന്റെ പാവ ഭരണകൂടമായി നിലകൊണ്ടു, എന്നാൽ 1959-ൽ ഗമാൽ അബ്ദുൾ നാസർ പാവ ഭരണകൂടത്തെ പിരിച്ചു വിടുകയും കെയ്‌റോയിലെ സൈനിക ഭരണാധികാരികൾ ഗാസാ മുനമ്പിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതോടെ ആ രംഗം അവസാനിച്ചു.

അറബ് രാജ്യങ്ങളുടെ സഖ്യത്തിന്റെ ഭീഷണിയെത്തുടർന്ന്, 1967 ജൂണിൽ, ഈജിപ്ഷ്യൻ എയർഫീൽഡുകൾക്കും സൈനിക സൗകര്യങ്ങൾക്കും നേരെ വ്യോമാക്രമണത്തോടെ തുടങ്ങിയ ഇസ്രായേൽ, കരസേനയുടെ ബലത്തിൽ ഗാസ മുനമ്പും സിനായ് ഉപദ്വീപും ഈജിപ്തുകാരിൽ നിന്ന് പിടിച്ചെടുത്തു. ജോർദാനിൽ നിന്ന് കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കും സിറിയക്കാരിൽ നിന്ന് ഗോലാൻ കുന്നുകളും പിടിച്ചെടുത്തു. ആറ് ദിവസത്തെ യുദ്ധം ഇസ്രയേലിന്റെ നിർണായക വിജയത്തിൽ അവസാനിച്ചു.

വിജയവും തിരിച്ചറിവും

അറബ് സഖ്യത്തെ 1973 ഒക്‌ടോബറിലെ യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രായേൽ വീണ്ടും പരാജയപ്പെടുത്തി, ഇത് വർത്തമാനകാലത്തിന്റെ ഗതി രൂപപ്പെടുത്തുകയായിരുന്നു. സദാ യുദ്ധസജ്ജമായ അവസ്ഥയിൽ മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവ് ഇസ്രായേലിന് പോലും ഉണ്ടായിരുന്നു.

ഈജിപ്തുകാർ സോവിയറ്റ് സഖ്യത്തിൽ നിന്ന് പിന്മാറിയപ്പോൾ, സമാധാന പ്രക്രിയ ചർച്ച ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കി. 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടികള്‍ ഈ മേഖലയിലെ രാഷ്ട്രീയത്തെ മാറ്റിമറിച്ചു - ഈജിപ്ത് നയതന്ത്രബന്ധം സ്ഥാപിക്കുകയാണെങ്കിൽ സീനായിൽ നിന്ന് പിന്മാറാൻ ഇസ്രായേൽ സമ്മതിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുകയും ഉടമ്പടിയുടെ ഭാഗമായി ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും സ്വയംഭരണാധികാരമുള്ള ഭരണ സംവിധാനം രൂപീകരിക്കുകയും ചെയ്യുക എന്നതുമുണ്ടായിരുന്നു.

ഈ ഉടമ്പടികൾ 1978-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിനും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിന് വഴിയൊരുക്കി. അടുത്ത വർഷം ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി തുടർന്നു, ഇത് പലസ്തീനികളെ പ്രകോപിപ്പിക്കുകയും ഈജിപ്തിനെ സസ്പെൻഡ് ചെയ്യാൻ അറബ് ലീഗിനെ പ്രേരിപ്പിക്കുകയും ചെയ്തു. 1981-ൽ, യോം കിപ്പൂർ യുദ്ധത്തിൽ ഈജിപ്തുകാർ സൂയസ് കടന്നതിന്റെ എട്ടാം വർഷം ആഘോഷിക്കുന്ന സൈനിക പരേഡ് വീക്ഷിക്കുന്നതിനിടെ സാദത്ത്, ഈജിപ്ഷ്യൻ ഇസ്ലാമിസ്റ്റു ജിഹാദികളാൽ വധിക്കപ്പെട്ടു.

ബിബിന്റെ സഹോദരൻ

ഗോലാൻ കുന്നുകളിൽ സിറിയക്കാർക്കെതിരെ നെതന്യാഹുവിന്റെ ജ്യേഷ്ഠൻ യോണി എന്നറിയപ്പെടുന്ന യൊനാഥൻ, സയരെത് മത്കൽ എന്ന പ്രത്യേക സേനയെ നയിച്ച യുദ്ധം നടന്നു. 1976-ൽ, പലസ്തീൻ, ജർമ്മൻ തീവ്രവാദികൾ എയർ ഫ്രാൻസ് വിമാനത്തിലെ ഹൈജാക്ക് ചെയ്ത് യാത്രക്കാരെ ഉഗാണ്ടയിലെ എന്റബെയിൽ ബന്ദികളാക്കി. ഇവരെ മോചിപ്പിച്ച കമാൻഡോ റെയ്ഡിൽ യോണി കൊല്ലപ്പെട്ടു - അദ്ദേഹം മാത്രമാണ് ഇസ്രായേൽ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടത്.

ഗാസ എക്സിറ്റ് പ്ലാൻ

ഹമാസ് നിയന്ത്രണം പിടിച്ചെടുക്കുന്നതിന് രണ്ട് വർഷം മുമ്പ്, ഏരിയൽ ഷാരോണിന്റെ ഗവൺമെന്റ് ഗാസ മുനമ്പിലെ 21 ഇസ്രായേലി സെറ്റിൽമെന്റുകളും വെസ്റ്റ് ബാങ്കിലെ നാലെണ്ണവും ഏകപക്ഷീയമായി പൊളിച്ചുനീക്കി, ഇത് ഇസ്രായേലിനകത്തും പുറത്തും ചൂടേറിയ സംസാരവിഷയമായി മാറി.

ലിക്കുഡ് പാർട്ടിയിൽ ഷാരോണിന്റെ പ്രധാന എതിരാളിയായിരുന്ന നെതന്യാഹു, 2005 ഓഗസ്റ്റിൽ, സർക്കാരിൽ നിന്ന് രാജിവച്ചു, പിൻവാങ്ങലിന്റെ ആദ്യ ഘട്ടം അംഗീകരിക്കാൻ യോഗം ചേർന്നു, പകരം തിരികെ ഒന്നും ലഭിക്കാത്ത ഏകപക്ഷീയമായ ഒരു പദ്ധതിയുടെയും ഭാഗമാകാൻ തനിക്ക് കഴിയില്ലെന്ന് നെതന്യാഹു പറഞ്ഞു.

ഗാസയിൽ പിടിമുറുക്കാൻ ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും ഇത് ധൈര്യ നൽകുമെന്ന് ഭാവിയിൽ ഇസ്രായേലിന് ദോഷകരമാകുമെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

പിൻവാങ്ങൽ പദ്ധതി പ്രകാരം, ഇസ്രായേലി സെറ്റിൽമെന്റുകൾ പൊളിച്ചുമാറ്റി, ഏകദേശം 9,000 കുടിയേറ്റക്കാരെ ഒഴിപ്പിച്ചു, സൈന്യം പിൻവാങ്ങി. ഓസ്‌ലോ ഉടമ്പടി പ്രകാരം, ഗാസയുടെയും പ്രദേശത്തെ ജല, വ്യോമമേഖലകളുടെയും നിയന്ത്രണം ഇസ്രായേൽ തുടരുമെന്ന് പലസ്തീനികളെ അറിയിച്ചു.

ചരക്കുകളുടെയും ആളുകളുടെയും സഞ്ചാരത്തിനായി ഗാസാ മുനമ്പിൽ ഏഴ് അതിർത്തി ക്രോസിംഗുകൾ ഉണ്ടായിരുന്നു. 2007-ലെ ഉപരോധത്തെത്തുടർന്ന്, ഈജിപ്ഷ്യൻ അറ്റത്തുള്ള റാഫയിലെ ക്രോസിംഗുകളും ഇസ്രായേലിനൊപ്പം മുനമ്പിന്റെ വടക്കേ അറ്റത്തുള്ള എറെസും മാത്രമേ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയൂ. ഇത് ഈ മുനമ്പിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന വിമർശനം ഇസ്രായേൽ തള്ളിക്കളഞ്ഞു.

അനിശ്ചിതത്വത്തിന്റെ വഴി

ഇസ്രായേലിനുള്ളിലെ ഹമാസ് ആക്രമണങ്ങളും കൊലപാതകങ്ങളും വാരാന്ത്യത്തിലെ റോക്കറ്റ് ആക്രമണത്തിലേക്കും നെതന്യാഹുവിന്റെയും അദ്ദേഹത്തിന്റെ സർക്കാരിന്റെയും ശ്രദ്ധ തിരിച്ചു. ഇസ്രായേലി വിമാനങ്ങൾ ഗാസയിൽ ആക്രമണങ്ങൾ തുടരുന്നതിനിടെ യുദ്ധ സന്നാഹങ്ങൾ മുറുകുമ്പോൾ, ഇസ്രായേൽ പ്രതിരോധ സേന ഏതറ്റം വരെ പോകുമെന്നതാണ്.

കര ആക്രമണം ഗണ്യമായ രക്തച്ചൊരിച്ചിലിലേക്ക് നയിക്കുകയും നഗരകേന്ദ്രീകൃതമായയുദ്ധം പെട്ടന്ന് അവസാനിക്കാൻ സാധ്യതയില്ല.

മറുവശത്ത്, ഹമാസും അതിന്റെ അൽ-ഖസ്സാം ബ്രിഗേഡുകളും സംഘർഷം കൂടുതൽ വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഇതുവഴി പ്രദേശത്തുടനീളം ഇസ്രായേൽ വിരുദ്ധ വികാരങ്ങൾ ആളിക്കത്തിക്കുമെന്നും അബ്രഹാം ഉടമ്പടി, 2020ലും 2021ലും യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻഎന്നീ രാജ്യങ്ങളുമായി യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ ഒപ്പുവച്ച ഉഭയകക്ഷി “നോർമലൈസേഷൻ” കരാറുകളെ അട്ടിമറിക്കാമെന്നും കരുതുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

ഈ ലേഖനം പങ്കിടുക

നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടെങ്കിൽ, ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക അവർ പിന്നീട് നന്ദി പറയും

Subscribe to our Newsletter

  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks

Social Issues

  • russia ukraine war
  • Social issues
  • Social Media

യുദ്ധം ഒരുവര്‍ഷം തികയുമ്പോള്‍; പടക്കോപ്പുകള്‍ നിറഞ്ഞ ആയുധപ്പുരയായി യുക്രൈന്‍

സിസി ജേക്കബ്, 24 february 2023, 10:04 am ist.

malayalam essay about war

പ്രതീകാത്മക ചിത്രം | Photo: AFP

2022 ഫെബ്രുവരി 24-ന്‌ പുലർച്ചെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ സൈന്യം യുക്രൈനിൽ കടന്നുകയറി. യുക്രൈനെ നിരായുധീകരിക്കുക, നാസികളിൽനിന്ന്‌ മോചിപ്പിക്കുക, കിഴക്കൻ അതിർത്തിയിലെ റഷ്യൻ വിഘടനവാദികളുടെ കേന്ദ്രമായ ഡോൺബാസിലെ ‘വംശഹത്യ’ക്കു പകരംചോദിക്കുക, യുക്രൈൻ നാറ്റോയിൽ ചേരുന്നതു തടയുക -ഇതെല്ലാമായിരുന്നു ‘പ്രത്യേക സൈനിക നടപടി’ക്കുള്ള പുതിന്റെ കാരണങ്ങൾ.

യുദ്ധം ഒരുവർഷം തികയുമ്പോൾ അത്യാധുനിക പടക്കോപ്പുകൾ നിറഞ്ഞ ഒരായുധപ്പുരയായിരിക്കുന്നു യുക്രൈൻ. നാസികളെന്നു പുതിൻ വിശേഷിപ്പിച്ച തീവ്ര വലത് ആശയങ്ങളുള്ള സായുധസംഘമായ യുക്രൈനിലെ അസോവ് ബറ്റാലിയൻ ഇന്ന് അസോവ് റെജിമെന്റായി മാറി യുദ്ധത്തിൽ സജീവമായിരിക്കുന്നു. യുക്രൈൻ നാറ്റോയിൽ ചേർന്നിട്ടില്ല, പക്ഷേ, അതിലെ അംഗരാജ്യത്തിനു കിട്ടുന്നതുപോലുള്ള പിന്തുണയോടെ റഷ്യക്കെതിരേ പോരാടുന്നു. ഒരുവർഷത്തിനിടെ പുതിൻ ലക്ഷ്യങ്ങളൊന്നും നേടിയില്ല. പക്ഷേ, ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്ന് ആവർത്തിക്കുന്നു അദ്ദേഹം.

യുദ്ധത്തിലെ കക്ഷികൾ

ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ സേനയെന്നാണ് റഷ്യൻ പട്ടാളത്തിന്റെ വിശേഷണം. ആ സൈന്യത്തിന്റെ കരുത്തിൽ അതിവേഗം യുക്രൈൻ സർക്കാരിനെ താഴെയിറക്കാമെന്ന ഉദ്ദേശ്യത്തോടെയായിരുന്നിരിക്കണം പുതിൻ യുദ്ധം തുടങ്ങിയത്. പക്ഷേ, യുക്രൈൻ സൈന്യം അപ്രതീക്ഷിതമായി ചെറുത്തുനിന്നു. 2014-ൽ ദിവസങ്ങൾകൊണ്ട് ക്രൈമിയ യുക്രൈനിൽനിന്നു പിടിച്ചെടുത്തിരുന്നു റഷ്യ. അതിനുശേഷം പാശ്ചാത്യരാജ്യങ്ങൾ യുക്രൈൻ സേനയ്ക്ക് നൽകിയ പരിശീലനത്തിന്റെ മികവ് അവർ കാണിച്ചു. യുക്രൈനെ മുന്നിൽനിർത്തി റഷ്യക്കെതിരേ പാശ്ചാത്യരാജ്യങ്ങൾ നടത്തുന്ന ഒളിയുദ്ധമെന്ന ആരോപണം സാധൂകരിക്കുംവിധമാണ് കാര്യങ്ങൾ.

2022 ഫെബ്രുവരിയിൽ വടക്കും കിഴക്കും തെക്കും അതിർത്തികളിലൂടെ യുക്രൈനിൽ കടന്നുകയറി ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തുമുന്നേറിയ റഷ്യൻ പട്ടാളത്തിന് പക്ഷേ, തലസ്ഥാനമായ കീവ് തൊടാൻ കഴിഞ്ഞില്ല. മാർച്ചായപ്പോൾ റഷ്യൻസേന യുക്രൈന്റെ വടക്കും തെക്കുമായി ഒതുങ്ങിപ്പോയി. യുക്രൈൻ പിടിക്കുക എന്ന ലക്ഷ്യം അതോടെ പുതിൻ മാറ്റിപ്പിടിച്ചു. റഷ്യൻ വിഘടനവാദത്തിനു വേരാഴമുള്ള കിഴക്കൻമേഖലയായ ഡോൺബാസിനെ സ്വതന്ത്രമാക്കാനായി പിന്നെയുള്ള യുദ്ധം. 2022 സെപ്റ്റംബറിൽ ഇവിടത്തെ ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് എന്നിവയെയും അടുത്തുള്ള ഹെർസോൺ, സാഫോറീസിയ എന്നീ പ്രദേശങ്ങളെയും റഷ്യ ഏകപക്ഷീയമായി സ്വതന്ത്രമായി പ്രഖ്യാപിച്ചു. ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് എന്നിവയെ മുമ്പേ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായാണ് കണക്കാക്കുന്നത്. റഷ്യ പിടിച്ചെടുത്ത ഹെർസോൺ 2022 നവംബറിൽ യുക്രൈൻ തിരിച്ചുപിടിച്ചു. റഷ്യക്ക് നാണക്കേടുണ്ടാക്കിയ ആ വീണ്ടെടുക്കലിനുശേഷം യുദ്ധമിപ്പോൾ ഡോൺബാസിലേക്കു ചുരുങ്ങിയിരിക്കുന്നു.

പിന്തുണച്ചും മുഖംതിരിച്ചും

റഷ്യയോടുള്ള ഇന്ധന ആശ്രിതത്വത്തിന്റെ പേരിലും സമാധാനത്തിന്റെ പാതവിടാൻ മടിച്ചും ആദ്യം അറച്ചുനിന്ന ജർമനിയുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളാണ് ഇപ്പോൾ യുക്രൈന്റെ ബലം. ​േകാടിക്കണക്കിനു ഡോളറാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഖ്യം യുക്രൈനു നൽകിയത്; നൽകുന്നത്. അത്യാധുനിക ആയുധങ്ങൾ, പടക്കോപ്പുകൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ട ചെലവ് എല്ലാം സഹായങ്ങളിലുൾപ്പെടും. അമേരിക്ക മാത്രം ഇതുവരെ 5000 കോടി ഡോളറിന്റെ (ഏകദേശം നാലുലക്ഷം കോടിയിലേറെ രൂപ) സഹായംനൽകി. 50 കോടി ഡോളറിന്റെ (4377 കോടി രൂപ) ആയുധങ്ങൾകൂടി കഴിഞ്ഞദിവസം വാഗ്ദാനംചെയ്തു.

ഉപരോധം, ആഘാതം

ഉപരോധങ്ങളിലൂടെ റഷ്യൻ ഖജനാവിനെ ദുർബലപ്പെടുത്തി പുതിനെ മുട്ടുകുത്തിക്കുക എന്നതാണ് പാശ്ചാത്യസഖ്യത്തിന്റെ ലക്ഷ്യം. ഉപരോധങ്ങൾ റഷ്യയെ ചെറുതായി ബാധിച്ചുതുടങ്ങി. ഇക്കൊല്ലം റഷ്യൻ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനമേ വളരൂ എന്ന് അന്താരാഷ്ട്ര നാണ്യനിധി.

ലോകമെങ്ങും കോടിക്കണക്കിനു ജനങ്ങൾ യുദ്ധംകാരണമുണ്ടായ വിലക്കയറ്റത്തിന്റെ ഭാരമനുഭവിക്കുന്നു. ഭക്ഷ്യ, ഇന്ധന വിപണികളിലാണ് അത് ഏറെയും പ്രതിഫലിക്കുന്നത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളും ഇവയുടെ കയറ്റുമതിയിൽ മുന്നിൽനിൽക്കുന്നവയാണ് എന്നതാണ് ഇതിനു കാരണം.

ഉത്തരമില്ലാത്ത ചോദ്യം

യുദ്ധം എന്നുതീരും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. വർഷങ്ങൾ നീളുമെന്നു പറയുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ്. സമാധാനത്തിന്റെ സാധ്യതകൾ മങ്ങുന്നെന്നു വിലപിക്കുന്നു ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

ക്രൈമിയ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ റഷ്യക്കു വിട്ടുകൊടുത്തുള്ള വെടിനിർത്തലിന് സെലെൻസ്കി തയ്യാറല്ല. കീവ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി സെപ്റ്റംബറിൽ പുറത്തുവിട്ട സർവേയിൽ പങ്കെടുത്ത 87 ശതമാനം യുക്രൈൻകാരും ഇക്കാര്യത്തിൽ പ്രസിഡന്റിനൊപ്പമാണ്. പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുകൊടുത്തുള്ള സമാധാനത്തിന് പുതിനും തയ്യാറാവില്ല. ചരിത്രപരമായി അവകാശപ്പെട്ട ഭൂമിക്കായാണ് യുദ്ധം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അറ്റകൈക്ക് ആണവായുധമുപയോഗിച്ചേക്കുമെന്ന് ഇടയ്ക്കിടെ പുതിൻ സൂചിപ്പിക്കുന്നു.

റഷ്യയുടെ പടക്കോപ്പുകൾ അതിവേഗം തീരുന്നെന്നാണ് വാർത്തകൾ. അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും നൽകുന്ന അത്യാധുനിക ആയുധങ്ങൾ അതിവേഗം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് യുക്രൈൻ.

ആയുധങ്ങൾ വേഗം തീരുന്നത് യുക്രൈനെ സഹായിക്കുന്ന രാജ്യങ്ങളെ 'തളർത്തി'യേക്കാമെന്ന് സെലെൻസ്‌കിതന്നെ ജർമനിയിൽ പറഞ്ഞു. മറ്റൊരു സംഭവവികാസം കൂടി ഇതിനിടെയുണ്ടായി. സർക്കാരിനെ അട്ടിമറിക്കാൻ റഷ്യ കോപ്പുകൂട്ടുന്നുവെന്ന് യുക്രൈന്റെ അയൽരാജ്യമായ മൊൾഡോവ ആരോപിച്ചു. മൊൾഡോവയുടെ ആശങ്ക സാധുവായാൽ യുക്രൈൻ യുദ്ധത്തിന്റെ ഭാവി വേറൊന്നായേക്കാം.

Content Highlights: Reflection Of ukraine war

malayalam essay about war

Share this Article

Related topics, russia ukraine war, get daily updates from mathrubhumi.com, related stories.

cruise missile representative image

'സ്റ്റോം ഷാഡോ' പ്രയോഗിക്കാന്‍ അനുമതി; റഷ്യക്കുള്ളിലേക്ക് ആക്രമണത്തിന്റെ ഗതിമാറ്റി യുക്രൈന്‍

russian army

ജോലി തട്ടിപ്പിനിരയായി റഷ്യൻ സൈന്യത്തിൽ ചേർന്ന നാല്  ഇന്ത്യക്കാരെ മോചിപ്പിച്ചു

Ajit Doval

റഷ്യ-യുക്രൈന്‍ സമാധാന ഉടമ്പടി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് ഇന്ത്യ; അജിത് ഡോവല്‍ മോസ്‌കോയിലേക്ക്

Narendra Modi, Putin

റഷ്യ-യുക്രൈൻ യുദ്ധം: ഇന്ത്യയ്ക്കും ബ്രസീലിനും ചൈനയ്ക്കും സമാധാന ചർച്ചയിൽ ഇടനിലക്കാരാകാമെന്ന് പുതിൻ

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

lesbian couple Afeefa and Sumayya

മരുന്നുകൾ, ഇഞ്ചക്ഷനുകൾ, പീഡനങ്ങൾ; ദുരിതക്കയം താണ്ടി ലെസ്ബിയൻ പ്രണയിനികൾ

lakshadweep petrol pump

Rakshayillathe Lakshadweep 5

lakshadweep

ഫാക്ടറികളും ഫാമുകളും പൂട്ടി; പുകച്ചു പുറത്ത് ചാടിക്കും തന്ത്രമോ? | രക്ഷയില്ലാതെ ലക്ഷദ്വീപ്- 5

lakshadweep

Lakshadweep series

അധികാരഹുങ്ക് തകർക്കുന്ന കെട്ടിടങ്ങൾ, കുടിയിറക്കപ്പെടുന്നവർ; പണ്ടാരഭൂമി എന്ന ഡെമോക്ലിസ് വാൾ| 3.

ABORTION

പതിനായിരം രൂപയ്ക്ക് അബോര്‍ഷന്‍ നടത്തും വ്യാജന്‍മാര്‍, അറിയാതെ പോകുന്ന മരണകുരുക്കുകൾ

More from this section.

world trade centre attack

ഗ്രൗണ്ട് സീറോയിലെ നീലത്തുമ്പി

അവിടെ ഇപ്പോൾ പച്ചപ്പിന്റെ തണലുണ്ട്. പൂക്കളുണ്ട് ...

hema

ഹേമ കമ്മിറ്റി റിപ്പോർട്ട് ലൈംഗികാതിക്രമങ്ങളിലേക്ക് ...

asur act

അനീതി ചോദ്യം ചെയ്താൽ അസുരന്മാരാകുന്നതെങ്ങനെ?; അസുർ ...

wayanad landslide

'ഒരു പ്രകൃതിദുരന്തത്തെ നേരിടുന്നത് മറ്റൊരു മനുഷ്യനിർമിത ...

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • Azhchappathippu
  • News & Views
  • Notification
  • All Things Auto
  • Destination
  • Spiritual Travel
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

The Hindu Logo

  • Entertainment
  • Life & Style

malayalam essay about war

To enjoy additional benefits

CONNECT WITH US

Whatsapp

യുദ്ധം അവസാനിപ്പിക്കുക 

അനന്തമായി നീളുന്ന യുക്രെയ്ൻ യുദ്ധത്തിനു ചർച്ചകൾ മാത്രമാണ് പോംവഴി.

Updated - February 24, 2023 12:44 pm IST

Published - February 23, 2023 11:02 am IST

യുക്രെയ്നിലെ റഷ്യയുടെ യുദ്ധം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ, ഒരു ഭാഗത്തും അനുരഞ്ജനത്തിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വസന്തകാലത്ത് നടക്കാൻ സാധ്യതയുള്ള ഒരു വലിയ ആക്രമണത്തിനായി മോസ്‌കോ 5,00,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യ ആക്രമണം നടത്താൻ നിയോഗിച്ച സേനയുടെ ഇരട്ടിയിലധികം വരും. കീവിന്റെ പ്രതിരോധവും ആക്രമണവും ശക്തിപ്പെടുത്താൻ, സുപ്രധാന സാമ്പത്തിക, സൈനിക സഹായങ്ങൾ നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾ കവചിത വാഹനങ്ങൾ, കൃത്യതയുള്ള ബോംബുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ യുക്രെയ്നിലേക്ക് അയക്കുന്നുണ്ട്. തിങ്കളാഴ്ച കീവിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ യുദ്ധത്തിൽ തകർന്ന രാജ്യത്തിന് അമേരിക്കയുടെ ശാശ്വത പിന്തുണ വാഗ്ദാനം ചെയ്തു. അടുത്ത ദിവസം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ, ഒരു നീണ്ട യുദ്ധത്തിന് രാജ്യം സജ്ജമാണെന്ന് പ്രഖ്യാപിക്കുകയും ‘പുതിയ സ്റ്റാർട്ട്’ ഉടമ്പടിയിലെ പങ്കാളിത്തം മരവിപ്പിക്കുകയും ചെയ്തു. ഇത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ തകർച്ചയെ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇത് ആണവായുധ മത്സരത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വർഷം യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കൂട്ടർക്കും വിനാശകരമായിരുന്നു. പെട്ടെന്നുള്ള വിജയം ആഗ്രഹിച്ച പുടിൻ, കീവിന്റെ പ്രതികരണവും അതിനെ പിന്തുണയ്ക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ദൃഢനിശ്ചയവും മുന്നിൽക്കണ്ടില്ല. നിരവധി പ്രദേശങ്ങൾ നഷ്ടപ്പെട്ടെങ്കിലും, യുക്രെയ്ൻ റഷ്യക്ക് വലിയ തോതിയിൽ മാനുഷികവും ഭൗതികവുമായ നഷ്ടങ്ങൾ വരുത്തി. റഷ്യയോടുള്ള സമീപനത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാശ്ചാത്യ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. എന്നാൽ യുദ്ധം വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിമൂലം ഇവരും വലയുകയാണ്.

തിരിച്ചടികൾ ഉണ്ടായിട്ടും, ഒരു പക്ഷവും ചർച്ചയ്ക്ക് തയ്യാറല്ല. പുടിൻ എത്ര കാലം വേണമെങ്കിലും പോരാടാൻ തയ്യാറാണെങ്കിൽ, യുക്രെയ്‌നെ ഇതേ രീതിയിൽ പിന്തുണക്കാൻ പാശ്ചാത്യലോകവും സന്നദ്ധമാണ്. പോരാട്ടങ്ങളെല്ലാം സ്വന്തം അതിർത്തിക്കുള്ളിൽ നടക്കുന്ന ഈ നീണ്ട യുദ്ധം യുക്രെയ്ന് അതിവിനാശകരമായിരിക്കും. രാജ്യത്തിന് ഭൂമിയും ആയുധങ്ങളും പതിനായിരക്കണക്കിന് ജീവനും നഷ്ടപ്പെട്ടു. അതിന്റെ അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ ആക്രമിക്കപ്പെടുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആയുധങ്ങൾ സ്ഥിരമായി ലഭിക്കാതെ റഷ്യൻ ആക്രമണത്തെ അതിജീവിക്കാൻ യുക്രെയ്‌ന് ആവില്ല. കൂടാതെ, യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ, നേരിട്ടുള്ള റഷ്യ-നാറ്റോ സംഘർഷത്തിന്റെ സാധ്യതകളും ഏറെയായിരിക്കും. യൂറോപ്പിലെ സുരക്ഷിതത്വത്തിന്റെ ദ്രുതഗതിയിലുള്ള തകർച്ചയും വൻശക്തികൾ തമ്മിലുള്ള ആഴത്തിലുള്ള അവിശ്വാസവും ഒന്നാം ലോകമഹായുദ്ധത്തിന് മുൻപ് ഭൂഖണ്ഡനത്തിലുണ്ടായിരുന്ന സാഹചര്യവുമായി താരതമ്യപ്പെടുത്താവുന്നതാണ്. ആണവായുധങ്ങളുടെ ഭീഷണി മൂലം വൻശക്തികൾ തമ്മിലുള്ള ഒരു തുറന്ന ഏറ്റുമുട്ടൽ ഇന്ന് വളരെയേറെ വിനാശകരമായിരിക്കും. അത്തരമൊരു സംഘർഷം നടന്നാൽ യുദ്ധം യൂറോപ്പിന്റെ മാത്രം പ്രശ്നം അല്ലാതായിത്തീരും. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. പൂർണ്ണമായ വിജയങ്ങളിലൂടെയോ ചർച്ചകളിലൂടെയോയാണ് യുദ്ധങ്ങൾ സാധാരണ അവസാനിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ വർഷം സൂചിപ്പിക്കുന്നത് പരിപൂർണ്ണ വിജയം ഇരുവശത്തും സാധ്യമാവില്ല എന്നാണ്. അതായത് റഷ്യയും യുക്രെയ്നും പാശ്ചാത്യരാജ്യങ്ങളും അന്തിമമായ ഒരു ഒത്തുതീർപ്പിന് തയ്യാറാവണം. എത്ര നേരത്തെ അവർ പരസ്പരം സംസാരിക്കാൻ തുടങ്ങുന്നുവോ അത്രയും അത് ലോകത്തിന് നല്ലതായിരിക്കും.

This editorial has been translated from English, which can be read here.

Top News Today

  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products

Terms & conditions   |   Institutional Subscriber

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.

Activate your premium subscription today

  • Me too in Movies
  • Latest News
  • Weather Updates
  • Change Password

ചരിത്രദുഃഖം ഈ ചോരക്കളി

മുഹമ്മദ് അനീസ്

മുഹമ്മദ് അനീസ്

Published: October 10 , 2023 12:41 PM IST

2 minute Read

Link Copied

A missile explodes in Gaza City during an Israeli air strike on October 8, 2023. - srael, reeling from the deadliest attack on its territory in half a century, formally declared war on Hamas Sunday as the conflict's death toll surged close to 1,000 after the Palestinian militant group launched a massive surprise assault from Gaza. (Photo by MAHMUD HAMS / AFP)

Mail This Article

 alt=

ഇസ്രയേൽക്കാരെ തട്ടിയെടുത്ത് ബന്ദികളാക്കുകവഴി ചർച്ചകളിൽ വിലപേശൽശേഷി നേടുകയാണ് ഹമാസ് ലക്ഷ്യം. ഒപ്പം, അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കുന്നതു തടയുകയും. ആക്രമണം ചെറുക്കാനാകാതെ പോയത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനാകട്ടെ വലിയ തിരിച്ചടിയുമായി

ഒരുപക്ഷത്തിനു സ്വപ്നഭൂമി; മറുപക്ഷത്തിനു നഷ്ടസ്വർഗം. സ്വപ്നത്തിനും സ്വർഗത്തിനുമിടയിൽ ഒഴുകുന്നത് രക്തപ്പുഴ. സെമറ്റിക് മതങ്ങളെല്ലാം വിശുദ്ധഭൂമിയായി കരുതുന്ന ദേശത്ത് പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിൽ വേദനിക്കാത്തവരായി ആരുമില്ല. കാനാൻ ദേശവും വിലാപത്തിന്റെ മതിലും അൽ അഖ്‌സ മസ്ജിദും സംഗമിക്കുന്ന നാട്ടിൽ വെടിയൊച്ച നിലയ്ക്കാനുള്ള പ്രാർഥനയ്ക്കു മത–ഭാഷാ ഭേദമില്ല. 

തർക്കവഴികൾ

സൈനികശക്തിയിലും ആയുധക്കരുത്തിലും ഇസ്രയേലും ഹമാസും തമ്മിൽ അജഗജാന്തരമുണ്ട്. ഇസ്രയേലിനെ ആക്രമിക്കാൻ പോയാൽ എന്താണു സംഭവിക്കുകയെന്ന് ഹമാസിനു നന്നായറിയാം. പതിന്മടങ്ങെന്നല്ല, അതിനുമപ്പുറം പ്രതികാരത്തോടെ ഗാസയ്ക്കുമേൽ ഇസ്രയേൽ ബോംബ് വർഷിക്കും. അതിന്റെ ആഘാതത്തിൽനിന്നു നിവർന്നുനിൽക്കാൻ വർഷങ്ങൾ വേണ്ടിവരും. എന്നിട്ടും ഇസ്രയേലിനെതിരെ മിന്നലാക്രമണത്തിന് ഹമാസ് ഒരുമ്പെട്ടതിനുപിന്നിൽ എന്തായിരിക്കും ലക്ഷ്യം? 

ഇസ്രയേൽ പൗരന്മാരെയും സൈനികരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കുക എന്നതു ഹമാസിന്റെ ലക്ഷ്യങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. നൂറുകണക്കിന് ഇസ്രയേൽക്കാരെ ശനിയാഴ്ച ഹമാസ് ബന്ദിയാക്കി ഗാസയിലെത്തിച്ചിട്ടുണ്ടെന്നാണു വിവരം. സ്വന്തം പൗരന്മാർക്കുവേണ്ടി ഏതറ്റം വരെയുള്ള വിട്ടുവീഴ്ചയ്ക്കും ഇസ്രയേൽ സന്നദ്ധമാകേണ്ടിവരും. ബന്ദികൾ കൈവശമുണ്ടെന്നത് വെടിനിർത്തൽ ചർച്ചകളിലും മറ്റും ഹമാസിനു വിലപേശൽശേഷി നൽകും. ഇസ്രയേൽ സൈനികൻ ഗിലാദ് ശാലിതിനെ 2006ൽ ഹമാസ് തടവിലാക്കിയിരുന്നു. അഞ്ചു വർഷത്തിനുശേഷം 2011ൽ ശാലിതിനെ വിട്ടുകിട്ടുന്നതിനു പകരം 1027 പലസ്തീൻകാരെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. 22 വർഷം ഇസ്രയേലിന്റെ തടവിലായിരുന്ന, നിലവിലെ ഹമാസ് തലവൻ യഹ്‌യ സിൻവാറും അന്നു മോചിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 

Israeli Prime Minister Benjamin Netanyahu. File photo: AFP/Abir Sultan

അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കുന്നതു തടയുകയെന്നതാണ് ഹമാസ് ആക്രമണത്തിന്റെ മറ്റൊരു ലക്ഷ്യമായി വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യയും യുഎഇയും ഈജിപ്തും ഉൾപ്പെടെ പ്രമുഖ അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം ഈയിടെ മെച്ചപ്പെട്ടിട്ടുണ്ട്. ഇതു തങ്ങളുടെ ലക്ഷ്യങ്ങൾക്കു വിഘാതമാകുമെന്ന് ഹമാസ് കരുതുന്നു. ഗാസയ്ക്കുമേൽ ഇസ്രയേൽ ആക്രമണം നടത്തിയാൽ അറബ് രാജ്യങ്ങൾക്ക് അതിനെതിരെ ശബ്ദിക്കേണ്ടിവരും. അറബ് – ഇസ്രയേൽ ബന്ധം മെച്ചപ്പെടുന്നത് ഇറാന്റെ താൽപര്യങ്ങൾക്കും വിരുദ്ധമാണ്. 

സായുധ വിഭാഗങ്ങളിൽ ഹമാസ് സുന്നി പക്ഷവും ലബനനിലെ ഹിസ്ബുല്ല ഷിയാ പക്ഷവുമാണ്. ആ വീക്ഷണത്തിൽ ഇറാനും ഹമാസുമായി കാര്യമായ അടുപ്പമില്ല. എന്നാൽ, ഹമാസും ഹിസ്ബുല്ലയും തമ്മിലുള്ള അന്തർധാര സജീവമാണ്. അതുകൊണ്ടാണ്, ഹമാസ് ആക്രമണത്തിനു പിന്നാലെ ഹിസ്ബുല്ലയും ആക്രമണം നടത്തിയത്. അതു പ്രതീക്ഷിച്ചിരുന്നതുമാണ്. 

അൽ അഖ്സ മസ്ജിദ് ഉൾപ്പെടുന്ന ടെംപിൾ മൗണ്ട് മേഖലയിൽ ഇസ്രയേലിന്റെ സ്വാധീനം വിപുലമാക്കുന്നതു തടയുകയെന്നതും ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യമായി വിലയിരുത്തപ്പെടുന്നു. ഇസ്രയേലിലെ നെതന്യാഹു ഭരണകൂടം ടെംപിൾ മൗണ്ടിൽ നിരന്തരം സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സംയമനത്തിനും ഒത്തുതീർപ്പിനും പകരം തീവ്രദേശീയതാ നിലപാടു സ്വീകരിക്കുന്ന നേതാവാണ് നിലവിലെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. 

അത്തരം നേതാക്കൾക്കു യുദ്ധവും സംഘർഷങ്ങളും എപ്പോഴും മികച്ച അവസരമാകാറുണ്ട്. എന്നാൽ, ഇത്തവണ ഹമാസ് നടത്തിയ ആക്രമണം നെതന്യാഹുവിനും ക്ഷീണമാകും എന്നാണു സൂചന. ലോകത്തെ ചാരസംഘടനകളിൽ ഒന്നാം നിലയിലുള്ള മൊസാദും വ്യോമപ്രതിരോധത്തിൽ ഒന്നാം നിരയിലുള്ള അയൺ ഡോമും ഉണ്ടായിട്ടും ഹമാസിന്റെ പദ്ധതികൾ മുൻകൂട്ടി അറിയാനോ ആക്രമണം തടയാനോ കഴിഞ്ഞില്ല എന്നതു ചെറിയ ക്ഷീണമല്ലല്ലോ.  ഒരു ഡസനോളം ഇസ്രയേൽ പട്ടണങ്ങളെ ഏതാനും മണിക്കൂറുകളെങ്കിലും ഹമാസ് വിറപ്പിച്ചു. അറുനൂറിലേറെ ഇസ്രയേൽക്കാർ കൊല്ലപ്പെട്ടു എന്നത് അചിന്തനീയമായ കാര്യമാണ്. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ യുദ്ധത്തിൽനിന്നുള്ള രാഷ്ട്രീയലാഭം നെതന്യാഹുവിനു ലഭിക്കുമോ എന്ന കാര്യം സംശയമാണ്. 

വിലാപത്തിന്റെ മതിൽ

ഹെറദോസ് രാജാവ് രണ്ടായിരം വർഷം മുൻപു പണിയിച്ച കൂറ്റൻ ദേവാലയത്തിന്റെ പുറംമതിലിന്റെ ഭാഗം. ജൂത വിശ്വാസികളുടെ രണ്ടാം ദേവാലയമായിരുന്നു ഇത്. എഡി 70ൽ റോമാക്കാർ ഈ ദേവാലയം തകർത്തു. ഈ മതിൽ മാത്രം ആക്രമണത്തെ അതിജീവിച്ചു. ഇത് അൽ അഖ്സ മസ്ജിദ് വളപ്പിലാണ്. 

വിലാപത്തിന്റെ മതിൽ

കാനാൻ ദേശം 

ഈജിപ്തിൽ ഫറവോയുടെ അടിമത്തത്തിലായിരുന്ന ഇസ്രയേൽ ജനതയുടെ വാഗ്ദത്തഭൂമിയായ കാനാൻ ദേശം ഇപ്പോഴത്തെ ഇസ്രയേലും പലസ്തീനും ഉൾപ്പെടുന്ന മേഖലയായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാട്. മോശയുടെ നേതൃത്വത്തിൽ ഇസ്രയേൽ ജനത ഏറെ കഷ്ടതകൾ സഹിച്ച് കാനാൻ ദേശത്തേക്കു യാത്ര ചെയ്യുന്നതു ബൈബിളിൽ പുറപ്പാടിന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.  

malayalam essay about war

അൽ അഖ്സ മസ്ജിദ്

മുസ്‌ലിംകൾ മക്കയിലെ കഅബയുടെ ദിശയിലേക്കു തിരിഞ്ഞുനിന്നാണ് ദിവസവും അഞ്ചുനേരം നമസ്കാരം നിർവഹിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രവാചകൻ മുഹമ്മദ് നബിയും അനുചരന്മാരും ജറുസലമിലെ അൽ അഖ്സ മസ്ജിദിന്റെ (ബൈത്തുൽ മുഖദ്ദസ്) നേരെ തിരിഞ്ഞു നിന്നായിരുന്നു നമസ്കാരം നിർവഹിച്ചിരുന്നത്. തുടർന്നാണ് മക്കയിലേക്കു ദിശ (ഖിബ്‌ല) മാറിയത്. ഇസ്‌ലാമിക വിശ്വാസപ്രകാരം മക്ക, മദീന എന്നിവ കഴിഞ്ഞാൽ ഏറ്റവും വിശുദ്ധമായ പള്ളിയാണ് അൽ അഖ്‌സ.

Writeup about Israel -Palestine war

  • Israel Palestine Conflict Israel Palestine Conflicttest -->
  • Editorial Editorialtest -->
  • Hamas Hamastest -->
  • unitedarabemirates unitedarabemiratestest -->
  • israel israeltest -->
  • India Today
  • Business Today
  • Reader’s Digest
  • Harper's Bazaar
  • Brides Today
  • Cosmopolitan
  • Aaj Tak Campus

Indiatoday Malayalam

NOTIFICATIONS

  • മലയാളം വാർത്ത

Russia Ukraine War: റഷ്യ- ഉക്രെയിൻ യുദ്ധത്തിൽ മേധാവിത്വം ആർക്ക്? കണക്കുകളും സാഹചര്യങ്ങളും

യുക്രെയിൻ്റെ (ukraine) ആൻ്റി-എയർക്രാഫ്റ്റ് (anti- aircraft), മിസൈൽ പ്രതിരോധം എന്നിവ ദുർബലമാണെന്നുള്ള വിലയിരുത്തലുകളും മിലിട്ടറി അനലിസ്റ്റുകൾ നടത്തിയിട്ടുണ്ട്....

Russ_Ukr

IT Malayalam

  • 24 Feb 2022,
  • (Updated 24 Feb 2022, 12:28 PM IST)

google news

റഷ്യ (Russia) യുക്രെയിനെ (Ukraine) ആക്രമിച്ച സാഹചര്യത്തിൽ ലോകത്തിൻ്റെ ശ്രദ്ധ സോവിയറ്റ് (Old Soviet Union) ഭൂമിയിലേക്ക് എത്തിക്കഴിഞ്ഞു. ശക്തമായ രീതിയിൽ ഒരു ഏറ്റുമുട്ടലുണ്ടായാൽ ആർക്കായിരിക്കും മേധാവിത്വമുണ്ടാകുക എന്നുള്ളതു സംബന്ധിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ഉക്രെയിനിൻ്റെ സായുധ സേനയുടെ എണ്ണം റഷ്യയേക്കാൾ വളരെ കുറവാണെങ്കിലും റഷ്യ വലിയ തോതിലുള്ള അധിനിവേശം ആരംഭിക്കുമ്പോൾ, കാര്യമായ ചെറുത്തുനിൽപ്പ് നടത്താനും കനത്ത നാശനഷ്ടങ്ങൾ വരുത്താനും അവർക്ക് കഴിയുമെന്നാണ് സൈനിക വിദഗ്ധർ വ്യക്തമാക്കുന്നത്. 

എന്നാൽ 2014-ൽ റഷ്യ യുക്രെയിൻ്റെ ഭാഗമായ ക്രിമിയ ഒരു പോരാട്ടവുമില്ലാതെ പിടിച്ചെടുത്തതിനേക്കാൾ ഉക്രെയിൻ പുരോഗമിച്ചു എന്നുള്ളതാണ് യാഥാർത്ഥ്യം. ചെറുതാണെങ്കിലും യുക്രെയിൻ സൈന്യം മികച്ച പരിശീലനം നേടിയിട്ടുണ്ട്. മാത്രമല്ല യുദ്ധ സജ്ജരുമാണ്.

റഷ്യ എന്തിന് യുക്രെയിനെ ആക്രമിക്കുന്നു? യഥാർത്ഥ ഉത്തരം ഇതാണ്

സെെനിക വിദഗ്ദരുടെ കണക്കുകൾ അനുസരിച്ച് ഉക്രെയിൻ  അതിർത്തിക്കടുത്തുള്ള റഷ്യൻ സൈനികരുടെ എണ്ണം 100,000-ത്തിലധികമാണ്. ഉക്രെയ്‌നിന് വടക്കുള്ള ബെലാറസിലേക്ക് സൈനികാഭ്യാസത്തിനായും റഷ്യ സെെന്യത്തെ വിന്യസിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ കണക്കുകൾ പ്രകാരം റഷ്യയുടെ സൈന്യത്തിന് ഏകദേശം 280,000 ഉദ്യോഗസ്ഥരുണ്ട്. സംയുക്ത സായുധ സേനയുടെ എണ്ണം ഏകദേശം 900,000 വരും. 2,840 യുദ്ധ ടാങ്കുകൾ ഉപയോഗിക്കുന്ന റഷ്യ യുക്രെയിനേക്കാളും മൂന്നു മടങ്ങ് ശക്തരാണ്. 

ഉക്രെയിൻ്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രൊഫഷണൽ ആർമിയിലേക്ക് ക്രമേണ മാറുന്നതിനുമുള്ള മുൻഗണനാ നടപടികളിൽ അടുത്തിടെ സെലൻസ്കി ഉത്തരവ് ഒപ്പുവച്ചിരുന്നു. ഈ നടപടി യുക്രെയിൻ്റെ സായുധ സേനയെ 361,000 ആക്കി മാറ്റുമെന്നാണ് ഉക്രെയ്ൻ പ്രധാനമന്ത്രി പറയുന്നത്. 2010 മുതൽ 2020 വരെ യുക്രെയിൻ അതിന്റെ പ്രതിരോധ ബജറ്റ് മൂന്നിരിട്ടയായി ഉയർതതിയിരുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ റഷ്യയുടെ പത്തിലൊന്നു മാത്രമാണെന്നുള്ളതാണ് യാഥാർത്ഥ്യം. 

യുക്രെയിൻ്റെ ആൻ്റി-എയർക്രാഫ്റ്റ്, മിസൈൽ പ്രതിരോധം എന്നിവ ദുർബലമാണെന്നുള്ള വിലയിരുത്തലുകളും മിലിട്ടറി അനലിസ്റ്റുകൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ റഷ്യയ്ക്ക് വലിയ മേധാവിത്വമാണുള്ളത്. ഈയൊരു സാഹചര്യം മുൻനിർത്തി എതിരാളികളുടെ  ഈ മേഖലയിലെ യൂണിറ്റുകളുമായുള്ള ആശയവിനിമയം വിച്ഛേദിക്കാനും ഉദ്ധത്തിൽ മേധാവിത്വം സ്ഥാപിക്കുവാനും റഷ്യ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. 

റഷ്യ-യുക്രൈന്‍ യുദ്ധം: ഓഹരി വിപണിയില്‍ കൂട്ടത്തകര്‍ച്ച

റഷ്യ-യുക്രൈന്‍ യുദ്ധം: കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില

യുദ്ധം പ്രഖ്യാപിച്ച് റഷ്യ: യുക്രൈനില്‍ വ്യോമാക്രമണം, കീഴടങ്ങണമെന്ന് പുടിന്‍

അതേസമയം ഉക്രെയിൻ്റെ സേന യുദ്ധത്തിൽ പരിചയസമ്പന്നരാണെന്നാണ് വിലയിരുത്തൽ. 2014 മുതൽ രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്തുള്ള ഡോൺബാസ് മേഖലയിൽ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളോട് യുദ്ധം ചെയ്യുന്നതുവഴി ഉക്രെയിനിൻ്റെ സേനയ്ക്ക് യുദ്ധ പരിചയം ലഭിച്ചിട്ടുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. അതുപോലെതന്നെ അമേരിക്ക വിതരണം ചെയ്യുന്ന ജാവലിൻ മിസൈലുകൾ ഉൾപ്പെടെയുള്ള ഹ്രസ്വദൂര വ്യോമ പ്രതിരോധങ്ങളും ടാങ്ക് പ്രതിരോധ ആയുധങ്ങളും അവർക്കുണ്ട്, ഇത് റഷ്യൻ മുന്നേറ്റത്തെ തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല സാധാരണ പട്ടാളക്കാർക്കൊപ്പം ഉക്രെയ്‌നിൽ വോളണ്ടിയർ ടെറിട്ടോറിയൽ ഡിഫൻസ് യൂണിറ്റുകളുമുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ഏകദേശം 900,000 അംഗസംഖ്യ വരുമെന്നാണ് കണക്കുകൂട്ടൽ. പ്രായപൂർത്തിയായ മിക്ക പുരുഷന്മാർക്കും കുറഞ്ഞത് അടിസ്ഥാന സൈനിക പരിശീലനം ഉറപ്പാക്കിയ രാജ്യം കൂടിയാണ് യുക്രെയിൻ. അതുകൊണ്ട് റഷ്യയ്ക്ക് വലിയ രീതിയിലുള്ള പ്രതിരോധം തന്നെ ഈ മേഖലകളിൽ നിന്നും നേരിടേണ്ടിവരും. 

യുദ്ധത്തിൻ്റെ സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്‌നിലേക്കുള്ള ആയുധ വിതരണം വർധിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇത് പോരെന്നാണ് യുക്രെയിൻ പടിഞ്ഞാറൻ രാജ്യങ്ങളോടു പറയുന്നത്. അതേസമയം യുക്രെയ്നിലേക്ക് യു.എസ് സൈനികരെ യുദ്ധത്തിന് അയക്കേണ്ടതില്ലെന്നാണ് അമേരിക്ക നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയിന് 2014 മുതൽ ജാവലിൻ ടാങ്ക് പ്രതിരോധ മിസൈലുകൾ, തീരദേശ പട്രോളിംഗ് ബോട്ടുകൾ, ഹംവീസ്, സ്‌നിപ്പർ റൈഫിളുകൾ, രഹസ്യാന്വേഷണ ഡ്രോണുകൾ, റഡാർ സംവിധാനങ്ങൾ, രാത്രി കാഴ്ച -  റേഡിയോ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 2.5 ബില്യൺ ഡോളറിലധികം സൈനിക സഹായം അമേരിക്ക നൽകിയിട്ടുണ്ട്. സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ, ചെറിയ ആയുധങ്ങൾ, ബോട്ടുകൾ എന്നിവ ഉൾപ്പെടുന്ന സംവിധാനങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്. 

കിഴക്കൻ ഉക്രെയ്‌നിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾക്കെതിരെ പ്രയോഗിക്കാൻ ബയ്‌രക്തർ ടിബി2 ഡ്രോണുകളുടെ നിരവധി ബാച്ചുകൾ തുർക്കി ഉക്രെയിനു നൽകിയിരുന്നു. ബ്രിട്ടൻ ജനുവരിയിൽ 2,000 ഹ്രസ്വദൂര ടാങ്ക് വേധ മിസൈലുകൾ യുക്രെയ്‌നിന് നൽകുകയും പരിശീലനം നൽകാൻ ബ്രിട്ടീഷ് വിദഗ്ധരെ അയക്കുകയും ചെയ്തു. കൂടെ സാക്സൺ കവചിത വാഹനങ്ങളും നൽകിയിട്ടുണ്ട്. ജാവലിൻ ആൻറി ആർമർ മിസൈലുകൾ ലാത്വിയയും ലിത്വാനിയയും ചേർന്ന് സ്റ്റിംഗർ മിസൈലുകൾ നൽകുമെന്ന് എസ്റ്റോണിയയും അറിയിച്ചിട്ടുണ്ട്.  ചെക്ക് റിപ്പബ്ലിക് 152 എംഎം പീരങ്കികളും ബുള്ളറ്റുകളും സംഭാവന ചെയ്യാൻ പദ്ധതിയിടുന്നയും വാർത്തകൾ പുറത്തു വരുന്നു. അതേസമയം ജർമ്മനി യുക്രയിനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആറ് മില്യൺ ഡോളർ ആശുപത്രി സഹായം നൽകുമെന്നും ആതുര ശുശ്രൂഷകരെ പരിശീലിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

ചുരുക്കത്തിൽ വലിയ സെെനിക സന്നാഹവുമായി യുക്രെയിനിലെത്തിയ റഷ്യയ്ക്ക് ലക്ഷ്യം നേടുന്നതിന് വലിയ രീതിയിലുള്ള പ്രതിബന്ധങ്ങൾ മറികടക്കേണ്ടി വരുമെന്നാണ് വിദഗ്ദർ കണക്കുകൂട്ടുന്നത്.

  • Russia Ukraine Crisis
  • world war 3
  • vladimir putin russia ukraine
  • russia vs ukraine
  • Russia Ukraine

ഏറ്റവും പുതിയത്‌

Logo

Essay on War and Its Effects

Students are often asked to write an essay on War and Its Effects in their schools and colleges. And if you’re also looking for the same, we have created 100-word, 250-word, and 500-word essays on the topic.

Let’s take a look…

100 Words Essay on War and Its Effects

Introduction.

War is a state of armed conflict between different countries or groups within a country. It’s a destructive event that causes loss of life and property.

The Devastation of War

Wars cause immense destruction. Buildings, homes, and infrastructure are often destroyed, leaving people homeless. The loss of resources makes it hard to rebuild.

The human cost of war is huge. Many people lose their lives or get injured. Families are torn apart, and children often lose their parents.

Psychological Impact

War can cause severe psychological trauma. Soldiers and civilians may suffer from post-traumatic stress disorder.

250 Words Essay on War and Its Effects

War, a term that evokes immediate images of destruction and death, has been a persistent feature of human history. The consequences are multifaceted, influencing not only the immediate physical realm but also the socio-economic and psychological aspects of society.

Physical Impact

The most direct and visible impact of war is the physical destruction. Infrastructure, homes, and natural resources are often destroyed, leading to a significant decline in the quality of life. Moreover, the loss of human lives is immeasurable, creating a vacuum in societies that is hard to fill.

Socio-Economic Consequences

War also has profound socio-economic effects. Economies are crippled as resources are diverted towards war efforts, leading to inflation, unemployment, and poverty. Social structures are disrupted, with families torn apart and communities displaced.

Psychological Effects

Perhaps the most enduring impact of war is psychological. The trauma of violence and loss can have long-term effects on mental health, leading to conditions like post-traumatic stress disorder. Society at large also suffers, with the collective psyche marked by fear and mistrust.

In conclusion, war leaves an indelible mark on individuals and societies. Its effects are far-reaching and long-lasting, extending beyond the immediate physical destruction to touch every aspect of life. As we continue to study and understand these impacts, it underscores the importance of pursuing peace and conflict resolution.

500 Words Essay on War and Its Effects

The political impact of war.

War significantly alters the political landscape of nations. It often leads to changes in leadership, shifts in power dynamics, and amendments in legal systems. For instance, World War II resulted in the downfall of fascist regimes in Germany and Italy, giving rise to democratic governments. However, war can also destabilize nations, creating power vacuums that may lead to further conflicts, as seen in the aftermath of the Iraq War.

Social Consequences of War

Societies bear the brunt of war’s destructive nature. The loss of life, displacement of people, and the psychological trauma inflicted upon populations are some of the direct social effects. Indirectly, war also affects societal structures and relationships. It can lead to changes in gender roles, as seen during World War I and II where women took on roles traditionally held by men, leading to significant shifts in gender dynamics.

Economic Ramifications of War

The psychological impact of war.

War leaves a deep psychological imprint on those directly and indirectly involved. Soldiers and civilians alike suffer from conditions like Post-Traumatic Stress Disorder (PTSD). Moreover, societies as a whole can experience collective trauma, impacting future generations. The psychological scars of the Hiroshima and Nagasaki bombings continue to affect Japanese society today.

In conclusion, war is a complex and multifaceted phenomenon with profound effects that can shape nations and societies in significant ways. Its impacts are not confined to the battlefield but reach deep into the political, social, economic, and psychological fabric of societies. Therefore, understanding its effects is not only essential for historians and political scientists but also for anyone interested in the complexities of human societies and their evolution.

Apart from these, you can look at all the essays by clicking here .

Happy studying!

Leave a Reply Cancel reply

  • Israel-Gaza War
  • War in Ukraine
  • US Election
  • US & Canada
  • UK Politics
  • N. Ireland Politics
  • Scotland Politics
  • Wales Politics
  • Latin America
  • Middle East
  • In Pictures
  • BBC InDepth
  • Executive Lounge
  • Technology of Business
  • Women at the Helm
  • Future of Business
  • Science & Health
  • Artificial Intelligence
  • AI v the Mind
  • Film & TV
  • Art & Design
  • Entertainment News
  • Destinations
  • Australia and Pacific
  • Caribbean & Bermuda
  • Central America
  • North America
  • South America
  • World’s Table
  • Culture & Experiences
  • The SpeciaList
  • Natural Wonders
  • Weather & Science
  • Climate Solutions
  • Sustainable Business
  • Green Living

'Stop delays,' says Zelensky, and 'a tear for Sven'

malayalam essay about war

Both the Times and the Mail lead with President Volodymyr Zelensky's renewed plea to the west to allow Ukraine to fire British missiles into Russian territory. The Times quotes some of a statement he made on X - before President Joe Biden and Sir Keir Starmer's meeting in Washington - expressing what it describes as his "frustration" at the time it's taking them to make a decision. The Mail says he is accusing the west of "dithering", while Russian forces burn down cities and villages in Ukraine.

The Guardian reports that the Ormiston Academies Trust will become the first in England to phase out access to smartphones for pupils at all of its 44 state schools. The paper quotes the Trust's chief executive Tom Rees as saying that schools have a "responsibility" to make it harder for children to access inappropriate content through the school day and to restrict "the draw of social media.”

The Telegraph 's lead features detail from the autobiography of Sir Graham Brady, the former chairman of the Conservative 1922 committee, which runs the selection process for new Tory leaders. He oversaw the departure of five prime ministers during his 14 year tenure. The paper says his book, Kingmaker, details his private conversations with them as they were being forced from power. The Telegraph says the book also reveals that Rishi Sunak was not facing a confidence vote when he called the election; that Lord Cameron and George Osborne had contempt for people who did not share their backgrounds; and that Boris Johnson was fed up with backbenchers criticising his adviser Dominic Cummings during the pandemic.

A Tear for Sven is the headline in the Mirror . It carries photos of the funeral of the former England football manager Sven Goran Eriksson, where an emotional David Beckham was among the mourners yesterday in Sweden. The pictures show him wiping his eyes, laying a hand on the coffin of his former boss and comforting Mr Eriksson's former partner Nancy Dell'Olio. The paper says the celebrations of his life included a New Orleans-style procession with a brass band.

The i paper reports that more of us are using private healthcare than ever before because of the length of NHS waiting lists, with the number of admissions to private hospitals hitting a record high so far this year. But as a result, it claims, insurers are "cashing in" by raising prices. It says that chemotherapy is among the most "in-demand" services that people are paying for, and that cataract surgery, colonoscopies and hip replacements are in the top five.

Drinking water has little or no effect on your ability to cope with a hangover, according to the Mail . It says scientists at Utrecht University in the Netherlands have looked at three different studies, involving hundreds of party-going students, and recorded the hangover symptoms of those who drank water before going to bed, and those who didn't. The results, published in the journal Alcohol, showed that while those who drank water felt less dehydrated, they still had the same degree of nausea, exhaustion and pain as the students who skipped it.

News Daily banner

Sign up for our morning newsletter and get BBC News in your inbox.

News Daily banner

Daily Express

Daily mirror, daily telegraph, financial times, independent.

IMAGES

  1. Malayalam Essay On War And Its Effects

    malayalam essay about war

  2. രണ്ടാം ലോകമഹായുദ്ധം/ Second World War in Malayalam, Study Material for

    malayalam essay about war

  3. 26+ War And Peace Quotes In Malayalam

    malayalam essay about war

  4. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in

    malayalam essay about war

  5. 26+ War And Peace Quotes In Malayalam

    malayalam essay about war

  6. First world war

    malayalam essay about war

VIDEO

  1. America യുദ്ധം നീളരുതെന്ന്

  2. അമേരിക്കയുടെ യുദ്ധ കപ്പൽ USS കോൾ ലാദൻ തകർത്ത കഥ |BS Chandra Mohan|Mlife Daily

  3. Malayalam Essay|Malayalam Upanyasam|മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം|CBSE&State syllabus

  4. ഉപന്യാസം

  5. Worldwar പാകിസ്ഥാന്റെ സർവ്വ നാശം തുടങ്ങി

  6. Malayalam Essay

COMMENTS

  1. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in

    Essay on War and its effects in Malayalam : In this article, we are providing യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം for students. Scroll down to read Malayalam Essay on war. യുദ്ധം വരുത്തുന്ന നാശങ്ങള് ഉപന്യാസം Essay on War and its effects in Malayalam

  2. യുദ്ധം

    World War I primary source collection Archived 2011-04-10 at the Wayback Machine. International humanitarian law - International Committee of the Red Cross website Customary international humanitarian law Archived 2010-07-16 at the Wayback Machine .

  3. യുദ്ധം തരിപ്പണമാക്കിയ രാജ്യത്തുനിന്നും ദുരിതമനുഭവിച്ചു വന്ന കുട്ടിക

    ഭീമമായ ഈ ചിലവുകൾ നോക്കുമ്പോൾ ഉക്രയ്‌നിലെ ചില ...

  4. വേണ്ട, ഇനിയൊരു യുദ്ധം; ചോരയുടെ ചരിത്രം പറയുന്നത്

    1918 നവംബർ 11 നു പാരിസില്‍ മുഴങ്ങിയ ബ്യൂഗിള്‍ ശബ്ദം ...

  5. ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം

    ഗാസയുടെ 100 വർഷത്തെ യുദ്ധ ചരിത്രം ഒരു നൂറ്റാണ്ട് മുമ്പ് ...

  6. നൂറ്റാണ്ടിലേറെയായി തുടരുന്ന സംഘർഷങ്ങള്‍; ചരിത്രത്തില്‍ പലസ്തീനും

    Content Highlights: israel, palestine, hamas war, gaza strip, jordan river, mediterranean sea

  7. ലോകസമാധാനം കെടുത്തുന്ന യുദ്ധം- Editorial about war destroys world peace

    ഹമാസ് - ഇസ്രയേൽ.Editorial, about, War destroys, world peace, Israel Palestine Conflict, Hamas - Israel attack, Benjamin Netanyahu, Missiles and rockets continue to wreak havoc, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാ ...

  8. ലോക സമാധാന ദിനം: ലോക സമാധാനമാണ് ഓരോ മനുഷ്യന്‍റെയും ജീവിതദൌത്യം

    ഐക്യ രാഷ്ട്ര സഭയുടെ പൊതുജനസഭ 1981ലാ‍ണ് അന്താരാഷ്ട്ര സമാധാന ...

  9. പലസ്തീൻ: തീരാത്ത ദുരിതങ്ങൾ

    Comments. Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.. We have migrated to a new ...

  10. Second World War in Malayalam / (രണ്ടാം ലോകമഹായുദ്ധം), Important

    Second World War in Malayalam / (രണ്ടാം ലോകമഹായുദ്ധം), Important ...

  11. രണ്ടാം ലോകമഹായുദ്ധം

    രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തി ...

  12. ഒന്നാം ലോകമഹായുദ്ധം

    Signed 24 July 1923. (8 വർഷം, 8 മാസം, 3 ആഴ്ച and 4 ദിവസം) [viii] സ്ഥലം. Europe, Africa, the Middle East, the Pacific Islands, China and off the coast of South and North America. ഫലം. Allied victory. End of the German, Russian, Ottoman, and Austro-Hungarian empires. Formation of new countries in ...

  13. യുദ്ധം ഒരുവര്‍ഷം തികയുമ്പോള്‍; പടക്കോപ്പുകള്‍ നിറഞ്ഞ ആയുധപ്പുരയായി

    യുദ്ധം ഒരുവർഷം തികയുമ്പോൾ അത്യാധുനിക പടക്കോപ്പുകൾ നിറഞ്ഞ ...

  14. War and its effects speech in malayalam/യുദ്ധം ...

    War and its effects speech in malayalam/യുദ്ധം വരുത്തുന്ന നാശങ്ങൾ/യുദ്ധം എന്ന വിപത്ത് ...

  15. History of ISRAEL

    "Dive into the complex tapestry of the Israel-Palestine conflict with our comprehensive historical overview. In this video, we meticulously explore the roots...

  16. American War of Independence in Malayalam (അമേരിക്കൻ സ്വാതന്ത്ര്യസമരം

    American War of Independence in Malayalam (അമേരിക്കൻ സ്വാതന്ത്ര്യസമരം), ഈ വിഷയങ്ങൾ കേരള ...

  17. യുദ്ധം അവസാനിപ്പിക്കുക

    അനന്തമായി നീളുന്ന യുക്രെയ്ൻ യുദ്ധത്തിനു ചർച്ചകൾ മാത്രമാണ് ...

  18. കുളച്ചൽ യുദ്ധം

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  19. ചരിത്രദുഃഖം ഈ ചോരക്കളി- writeup about israel palestine war

    മുഹമ്മദ് അനീസ്. A missile explodes in Gaza City during an Israeli air strike on October 8, 2023. - srael, reeling from the deadliest attack on its territory in half a century, formally declared war on Hamas Sunday as the conflict's death toll surged close to 1,000 after the Palestinian militant group launched a massive ...

  20. War by Luigi Pirandallo||malayalam explanation and Short Summary||

    #warluigipirandallosummaryinmalayalam##malayalamexplanationandshortsummary##war##warbyluigipirandallo##warbyluigypirandallosummaryinmalayalam#The content in ...

  21. Russia Ukraine War: റഷ്യ ...

    IT Malayalam. 24 Feb 2022, (Updated 24 Feb 2022, 12:28 PM IST) Follow us: ... world war 3; vladimir putin russia ukraine; russia vs ukraine; Russia Ukraine; Advertisement. ഏറ്റവും പുതിയത്‌ ...

  22. യുദ്ധവും സമാധാനവും

    യുദ്ധവും സമാധാനവും ; Cover to the English first edition: കർത്താവ്: ലിയോ ടോൾസ്റ്റോയ്

  23. Essay on War and Its Effects

    500 Words Essay on War and Its Effects Introduction. War, an organized conflict between two or more groups, has been a part of human history for millennia. Its effects are profound and far-reaching, influencing political, social, and economic aspects of societies. Understanding the impact of war is crucial to comprehend the intricacies of ...

  24. 'Stop delays,' says Zelensky, and 'a tear for Sven'

    Friday's papers cover a mix of stories, including Zelensky's urge for Western support and Sven-Goran Eriksson's funeral.